ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്‌സ് സേനയിലെ ഒരു മുൻ കമാൻഡറെ ഇറാനിലെ ഖുദ്‌സ് ഫോഴ്‌സിന്റെ ഒരു അപ്പാർട്ട്മെന്റിൽ നടന്ന ആക്രമണത്തിൽ സൈന്യം കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഇന്ന് ശനിയാഴ്ച പറഞ്ഞു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ വൻ നാശങ്ങൾ ഇസ്രായേൽ ആക്രമണം മൂലമുണ്ടായി. ഇറാന്റെ ഡ്രോൺ കമാന്ററേ ഇസ്രായേൽ വധിച്ചു ഇറാന്റെ മിസൈൽ ഫാക്റ്ററിയിൽ ബോംബിട്ടു. 50ലധികം സെറ്റുകളിൽ ഇസ്രായേൽ ജെറ്റുകൾ ഇറാനിൽ 24 മണിക്കൂറിനുള്ളിൽ മാത്രം ആക്രമണം നടത്തുകയും 50ലധികം മരണങ്ങളും ഉണ്ടാക്കി. ഇതിൽ ഇറാനേറ്റവും പ്രഹരമായതാണ് ഇസ്ഫഹാൻ ആണവ കേന്ദ്രം തകർത്തത്.